Input your search keywords and press Enter.

എല്‍ ജി എസ് ഉദ്യോഗാര്‍ത്ഥികള്‍പി എസ് സി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി പ്രതിഷേധിച്ചു

 

സമരം വരും ദിവസങ്ങളിലും തുടരും
13-5-22 വെള്ളിയാഴ്ച മുതല്‍ സെക്രട്ടറിയേറ്റിനു മുന്‍പില്‍ അനിശ്ചിത കാല സമരം നടത്തുന്ന
എല്‍ ജി എസ് ഉദ്യോഗാര്‍ഥികള്‍ പി എസ് സി ഓഫീസിലേക്ക് പ്രധിഷേധ മാര്‍ച്ച് നടത്തി

കേരളത്തിലെ 14 ജില്ലയില്‍ നിന്നുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പി എസ് സിയുടെയും കേരള ഗവണ്‍മെന്റിന്റെയും അനീതിക്കെതിരെനടന്ന പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു. ആം ആദ്മി നേതാക്കളെത്തി സമരത്തില്‍ പങ്കെടുത്തു. എല്‍ ജി എസ് ഉദ്യോഗാര്‍ത്ഥികള്‍ പി എസ് ഇ ഓഫീസിലേക്ക് വരുന്നു . പി എസ് സി യും സര്‍ക്കാരും ഞങ്ങളെ വഞ്ചിച്ചു

2021 പരീക്ഷയെഴുതിയ – എല്‍ ജി എസ് ഉദ്യോഗാര്‍ത്ഥികള്‍ ആണ് സമരവുമായി പി എസ് സി ഓഫീസിലേക്ക് എത്തി് . എല്‍ജിഎസ് ഉദ്യാഗാര്‍ഥികള്‍. എല്‍ജിഎസ്റാങ്ക് ലിസ്റ്റ് വിപുലീകരിക്കണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടറിയേറ്റിന് മുന്നിലെ ഉദ്യോഗാര്‍ത്ഥികളുടെ അനിശ്വിതകാല സമരം നടത്തിയത് . ഒരു ലക്ഷത്തിലേറെ പേരാണ് 2021 ല്‍ എല്‍ ജി എസ് .നീതി ഇല്ല .
സെക്രട്ടറിയറ്റ് പടിക്കല്‍ വീണ്ടും പിഎസ്സി ഉദ്യോഗാര്‍ഥികളുടെ അനിശ്ചിതകാല സമരം നടത്തി . ഒരു നീതിയും കിട്ടിയില്ല .
റാങ്ക് ലിസ്റ്റ് വിപുലീകരിക്കുക, സമയബന്ധിതമായി ഷോര്‍ട്ട് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പ്രിലിമിനറി പരീക്ഷ എന്നത് പ്രഹസനം ആയിരുന്നു എന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.പിഎസ് സിക്കെതിരെ സമരം ശക്തമാക്കിയിരിക്കുകയാണ് എല്‍ജിഎസ് ഉദ്യാഗാര്‍ഥികള്‍.ഉദ്യോഗാര്‍ത്ഥികളുടെ അനിശ്വിതകാല സമരം.പിഎസ് സിയുടെ ഉദ്യോഗവിരുദ്ധമായ നടപടികള്‍ക്കെതിരെയാണ് വനിതകള്‍ ഉള്‍പ്പടെയുള്ളവരുടെ പ്രതിഷേധം. കേരള പിഎസ് സി എല്‍ജിഎസ്/ എല്‍ഡിസി റാങ്ക് ലിസ്റ്റുകള്‍ വിപുലീകരിക്കുക, പിഎസ് സിയും സര്‍ക്കാരും ഉദ്യോഗാര്‍ത്ഥികളോട് അനീതി കാട്ടാതിരിക്കുക എന്നീ ആവശ്യങ്ങളും ഇവര്‍ മുന്നോട്ട് വയ്ക്കുന്നു. പ്രിലിമിനറി പരീക്ഷ എന്നത് പ്രഹസനം ആയിരുന്നു എന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആരോപണം. പിഎസ് സിയുടേത് വിവേകത്മകമായ നിലപാടാണെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. അര്‍ഹരായവരെ പുറത്ത് നിര്‍ത്തി സര്‍ക്കാരും പിഎസ് സി യും തങ്ങളെ വഞ്ചിക്കുന്നുവെന്നാണ് ഇവരുടെ പരാതി. നീതി ലഭിക്കും വരെ സമരം തുടരാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം.

error: Content is protected !!