Input your search keywords and press Enter.

Entertainment

ഡോ. എം.എസ്. സുനിലിന്റെ 233-മത് സ്നേഹഭവനം വിധവയായ മണിഅമ്മയ്ക്കും കുടുംബത്തിനും

ന്യൂയോർക്കിലുള്ള സണ്ണി ബെറ്റിയുടെയും കുടുംബത്തിന്റെയും സഹായത്താൽ ഡോ. എം.എസ്. സുനിലിന്റെ 233-ആമത് സ്നേഹഭവനം വിധവയായ മണിഅമ്മയ്ക്കും കുടുംബത്തിനും പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ താമസിക്കുന്ന നിരാലംബർക്കു പണിത് നൽകുന്ന 233 ആമത് സ്നേഹഭവനം ന്യൂയോർക്കിലുള്ള സണ്ണി ബെറ്റിയുടെയും കുടുംബത്തിന്റെയും സഹായത്താൽ പള്ളിക്കൽ കള്ളപ്പഞ്ചിറ സതീഷ് ഭവനത്തിൽ വിധവയായ മണിയമ്മയ്ക്കും കുടുംബത്തിനുമായി നിർമ്മിച്ചു നൽകി.   വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും സണ്ണിയുടെ സഹോദരൻ…

സാഹിത്യവുമായി ഇഴപിരിയാത്ത കാലഘട്ടം (1950-1970)

  കുഞ്ചാക്കോ ആലപ്പുഴയില്‍ സ്ഥാപിച്ച ഉദയാ സ്റ്റുഡിയോ, സുബ്രഹ്മണ്യം തിരുവനന്തപുരത്ത് നേമത്ത് സ്ഥാപിച്ച മെരിലാന്‍ഡ് എന്നിവ സജീവമായതോടെ വര്‍ഷം ഒരു സിനിമ എന്നപതിവ് മാറി. 1950-ല്‍ ആറ് സിനിമകള്‍ പുറത്തുവന്നു. ആദ്യ ശബ്ദചിത്രമായ ബാലന്റെ ഇതിവൃത്തമായ രണ്ടാനമ്മയുടെ ക്രൂരതകള്‍ തന്നെയായിരുന്നു മിക്ക സിനിമകളും ആവര്‍ത്തിച്ചത്. തമിഴില്‍ വിജയംവരിച്ച സിനിമകള്‍ അപ്പടി പകര്‍ത്താനും പുരാണകഥകള്‍ സിനിമയാക്കാനും ശ്രമം നടന്നു. തമിഴില്‍നിന്ന് സംവിധായകരും സാങ്കേതികപ്രവര്‍ത്തകരും മലയാളസിനിമയിലേക്ക് ധാരാളമായെത്തി. 1951-ല്‍ ‘ജീവിതനൗക’ എന്ന സിനിമ…

മലയാള സിനിമയുടെ സുവര്‍ണ്ണകാലം (1980 – 1990)

  മലയാള സിനിമയ്ക്ക് പുതിയ ഭാവുകത്വം പകര്‍ന്ന എഴുപതുകളില്‍ നിന്നാര്‍ജ്ജിച്ച ശക്തിയും സൗന്ദര്യവുമായാണ് ചലച്ചിത്രകാരന്‍മാര്‍ എണ്‍പതുകളിലേക്ക് പ്രവേശിച്ചത്. എഴുപതുകളില്‍ നിന്ന് അനുഭവജ്ഞാനം നേടിയ അടൂര്‍ ഗോപാലകൃഷ്ണന്‍, ജി. അരവിന്ദന്‍, എം.ടി. വാസുദേവന്‍ നായര്‍, കെ.ജി. ജോര്‍ജ്ജ് എന്നീ പ്രതിഭാധനന്മാര്‍ എണ്‍പതുകളിലും തങ്ങളുടെ സര്‍ഗസപര്യ മികവാര്‍ന്ന രീതിയില്‍ തുടര്‍ന്നു. ഒപ്പം എഴുപതുകളുടെ അവസാനത്തോടെ രംഗത്തുവന്ന പത്മരാജന്‍, ഭരതന്‍, അരവിന്ദന്റെ ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച ഷാജി എന്‍. കരുണ്‍ തുടങ്ങിയവരും ആ കാലഘട്ടത്തെ…

ഇന്ത്യന്‍ ചലച്ചിത്രലോകത്തിലെ അവഗണിക്കാനാവാത്ത ശക്തിയാണ് മലയാളസിനിമ

  ഇന്ത്യന്‍ ചലച്ചിത്രലോകത്തിലെ അവഗണിക്കാനാവാത്ത ശക്തിയാണ് മലയാളസിനിമ. ലോകോത്തര സംവിധായകരും തിരക്കഥാകൃത്തുകളും സാങ്കേതികവിദഗ്ധരും അഭിനേതാക്കളും നമുക്കുണ്ട്. വര്‍ഷം ശരാശരി എഴുപതോളം ചലച്ചിത്രങ്ങള്‍ ഈ ചെറിയ ഭൂപ്രദേശത്തിലെ ജനങ്ങള്‍ക്കുവേണ്ടി ഉണ്ടാകുന്നുണ്ട്. നിരവധി അന്താരാഷ്ട്രചലച്ചിത്രമേളകളില്‍ മലയാളസിനിമ പേരെടുത്തിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍, ജി. അരവിന്ദന്‍, എം.ടി. വാസുദേവന്‍ നായര്‍, ഷാജി എന്‍. കരുണ്‍ എന്നിങ്ങനെ മലയാളസിനിമയെ ലോകസിനിമയോട് ചേര്‍ത്തുനിര്‍ത്തിയ നിരവധിചലച്ചിത്രകാരന്‍മാര്‍ കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയിട്ടുണ്ട്. ദേശീയചലച്ചിത്ര പുരസ്ക്കാര വേളയില്‍ ദശകങ്ങളായി മലയാളസിനിമ മുന്‍പന്തിയിലാണ്. 1928-ല്‍…

error: Content is protected !!