തിരുവനന്തപുരം: സ്വർണ്ണമാല കാണാതായതുമായി ബന്ധപ്പെട്ട് ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ പോലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതിച്ചു. പോലീസ് സ്റ്റേഷനിൽ ഇങ്ങനെയൊന്ന് സംഭവിക്കാൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. തൻ്റെ ഓഫീസിൽ പരാതി ലഭിച്ചപ്പോൾ പരിശോധിക്കാമെന്ന് മാത്രമാണ് പറഞ്ഞതെന്നും, പരിശോധനയ്ക്കുള്ള താമസം മാത്രമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇല്ലാത്ത മോഷണക്കുറ്റത്തിൻ്റെ പേരിൽ പേരൂർക്കട പോലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയായ ബിന്ദുവിന് കൊടിയ പീഡനമാണ്…
Recent Comments